Saturday, July 7, 2012

എകരൂപി

അഞ്ഞൂറ് സംവത്സരങ്ങള്‍
തൊട്ടുണര്‍ത്തുമ്പോള്‍  ,
സ്വയം ചിതയൊരുക്കിയെരിയുന്ന
ഫീനിക്സ് പക്ഷിയെ പോലെ ,
ആദമ്യമായി നീറുന്ന
ഭൂതകാല കല്‍പ്പടവുകളില്‍
പാദങ്ങളര്‍പ്പിച്ചു,
ആവേഗമണിയാന്‍ ശ്രമിച്ച്..
മൃതരായി വെന്തുനീറുന്നു നാം.
ഒരെരിച്ചിലിനപ്പുറം
എല്ലാം എകരൂപികള്‍ .. ...

നഷ്ടമാവുന്ന സ്വർഗരാജ്യത്തിന്റെ ഓർമപ്പെടുത്തലുകൾ

പ്രവാസത്തിന്റെ കഥകൾ കേട്ടും കണ്ടുമാണ് വളർന്നത്. ഡിഗ്രി കഴിഞ്ഞ് നാട്ടിൽ ചെത്തിനടക്കേണ്ട പ്രായത്തിൽ കടലു കടക്കേണ്ടി വന്ന അമ്മാവന്റെയും, ഞാൻ ജ...